അദ്ധ്യാപകരോടുള്ള സര്‍ക്കാര്‍ നിലപാട് കൊടുംക്രൂരത: ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷമായി ജോലിചെയ്യുന്ന മൂവായിരത്തോളം എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാട് കൊടും ക്രൂരതയാണെ് തിരുവനന്തപുരം അതിരൂപതാ അദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു.
അദ്ധ്യാപകവൃത്തി ജീവിതമാര്‍ഗ്ഗമായി സ്വീകരിച്ചി’ുള്ള അദ്ധ്യാപകരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിക്കാമെ് പറയുതോടൊപ്പം പുതിയ നിര്‍ദ്ദേശങ്ങളും അടവുകളും കൊണ്ടുവ് നല്ലവരും സമര്‍ത്ഥരുമായ ഈ അദ്ധ്യാപകരെ പുകച്ച് പുറത്താക്കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിക്ഷേധാര്‍ഹവുമാണ് അദ്ദേഹം പറഞ്ഞു.
കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മിഷന്റെയും കാത്തലിക് റ്റീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെയും ആഭിമുഖ്യത്തില്‍ അദ്ധ്യാപക നിയമന അംഗീകാരവും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണവും ആവശ്യപ്പെ’് സെക്ര’റിയേറ്റ് പടിക്കല്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി, ബിഷപ് തോമസ് തറയില്‍ റ്റിച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലിയോ പ്രസിഡന്റ് സാലു പതാലില്‍ എിവര്‍ നടത്തിയ ഉപവാസ സമരം ഉത്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുു ആര്‍ച്ച് ബിഷപ്.
വിദ്യാഭ്യാസ രംഗത്ത് ന്യൂനപക്ഷങ്ങള്‍ പിന്തുടരു നിലപാട് തെറ്റാണെ് ആരും ഇതുവരെ പറഞ്ഞി’ില്ല. എാല്‍ ഏകപക്ഷീയമായ നിലപാടിലൂടെയും തീരുമാനങ്ങളിലൂടെയും കേരള വിദ്യാഭ്യാസനയം ആരും പ്രതീക്ഷിക്കാത്ത അവസരത്തില്‍ അപ്പോഴപ്പോള്‍ മാറ്റിമറിച്ച് എയിഡഡ് സ്കൂള്‍ മാനേജ്മെന്റിനെയും അദ്ധ്യാപകരെയും ബുദ്ധിമു’ിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുത്. നേരായ മാര്‍ഗ്ഗത്തിലൂടെ നിയമപരമായി ഭരണഘടനാടിസ്ഥാനത്തില് പ്രവര്‍ത്തിക്കു മാനേജ്മെന്റുകളെ ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ നിയമം മാറ്റിമറിച്ച് വിദ്യാഭ്യാസരംഗത്തുനി് പുകച്ചുപുറത്താക്കിക്കളയാമെ ഒരു രഹസ്യം അജണ്ട സര്‍ക്കാരിന്റെ ഈ ക്രൂരതയ്ക്കുപിില് ഇല്ലേ എ് സംശയിക്കേണ്ടിയിരിക്കുു. അദ്ധ്യാപക നിയമനപ്രശ്നം രമ്യമായരീതിയില് പരിഹരിക്കാന്‍ സര്‍ക്കാരിനു കഴിയുില്ലെങ്കില് മതമേലദ്ധ്യക്ഷന്മാരുടെ സെക്ര’റിയേറ്റ് പടിക്കലെ ഈ സമരം ഇനിയും തുടരേണ്ടിവരുമെും ആര്‍ച്ച്ബിഷപ് പറഞ്ഞു.
കെ.സി.ബി.സി. മുാേ’ുവച്ച ആവശ്യങ്ങളില്‍ അനുഭാവപൂര്വ്വവും ന്യായവുമായ സമീപനം സ്വീകരിക്കുതാണെ് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ഉപവാസസമരം സമാപനം ഉത്ഘാടനം ചെയ്ത് കര്‍ദ്ദിനാള്‍ ക്ലീമിസ് മാര്‍ ബസേലിയോസ് അറിയിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെ’വരുമായി ഇ് ചര്‍ച്ച നടത്തിയതായും കര്‍ദ്ദിനാള്‍ പറഞ്ഞു. ബിഷപ് ഡോ. ക്രിസ്തുദാസ് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല, എം.എല്‍.എ.മാരായ എം. വിന്‍സന്റ്, കെ. മുരളീധരന്, തിരുവനന്തപുരം അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ഡയസന്‍, റ്റീച്ചേഴ്സ് ഗില്‍ഡ് തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് രാജു വി. നെയ്യാറ്റിന്‍കര രൂപതാ പ്രസിഡന്റ് ഡി.ആര്. ജോസ് തുടങ്ങിയവര്‍ സമരപ്പന്തലില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചു.
ചിത്രം
അദ്ധ്യാപകനിയമന അംഗീകാരവും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണവും ആവശ്യപ്പെ’് കെ.സി.ബി.സി, കാത്തിലിക് ടീച്ചേഴ്സ് ഗില്‍ഡ് എിവരുടെ ആഭിമുഖ്യത്തില്‍ സെക്ര’റിയേറ്റ് പടിക്കല്‍ നട ഉപവാസ സമരത്തില്‍ ബിഷപ് തോമസ് തറയില്‍, ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, ബിഷപ് ജോഷ്വാ മാര്‍ ഇഗിനാത്തിയോസ്, ബിഷപ് പോള്‍ ആന്റണി മുല്ലശ്ശേരി, സാലു പതാലില്‍, ഫാ. ചാള്‍സ് ലിയോ എിവര്‍.
Related
Related Articles
പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു
വിശുദ്ധ കുര്യാക്കോസച്ചന് അന്തരിച്ചത് കൂനമ്മാവ് സെന്റ് ജോസഫ് ആശ്രമത്തിലോ?
ഫാ. തോമസ് പന്തപ്ലാക്കന്‍ സിഎംഐ എഡിറ്റ് ചെയ്ത് 2014 നവംബര്‍ 23ന് കാക്കനാട് ചാവറ സെന്‍ട്രല്‍ സെക്രട്ടറിയേറ്റില്‍ നിന്നും പ്രസിദ്ധീകരിച്ച ‘ഒരു നല്ല അച്ചന്റെ ചാവരുള്‍’ എന്ന
നവംബർ 1 പറയുന്നു… ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്ന്
കേരളം പിറന്നതും വളര്‍ന്നതും ത്യാഗങ്ങളുടെയും ദര്‍ശനങ്ങളുടെയും ചരിത്രത്തിലാണ്. നവോത്ഥാനം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ചരിത്രാനുഭാവത്തിലൂടെ മാത്രമേ കേരളത്തിന്റെ സമകാലീന അനുഭവങ്ങളെ വ്യാഖ്യാനിക്കാനാകൂ. രാഷ്ട്രീയമായും ബൗദ്ധികമായും സാംസ്കാരികമായും സാമൂഹ്യമായും