ദുരിതത്തിൽ അകപ്പെട്ട വർക്ക് നഷ്ടപരിഹാരം ലഭിക്കാൻ
ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സർക്കാരിൽ സമർപ്പിക്കേണ്ട പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയുടെ പൊതുവായ അപേക്ഷാ ഫോറം ആണ് ഇതോടൊപ്പം ചേർത്തിട്ടുള്ളത്. അപേക്ഷാ ഫോറം കൃത്യമായി പൂരിപ്പിച്ച് അപേക്ഷ നൽകണം. (ഫോറം ലഭ്യമായില്ലെങ്കിൽ അതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ എല്ലാം പൂർണമായി വെള്ളപ്പേപ്പറിൽ എഴുതി നൽകിയാലും മതി. അത് ഇപ്പോൾ തന്നെ നൽകണമെന്നില്ല സാവധാനം നൽകിയാൽ മതി). റേഷൻ കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക്, എന്നിവയുടെ പകർപ്പുകൾ, സംഭവം നടന്ന സ്ഥലത്തിൻറെ ഫോട്ടോയോടൊപ്പം നൽകണം. അസ്സൽ രേഖകൾ വില്ലേജ് ഓഫീസിൽ കാണിക്കണം. (ഇപ്പോൾ സംഭവിച്ചിരിക്കുന്ന പ്രളയക്കെടുതിയെ സംബന്ധിച്ച് എന്താണ് നഷ്ടപരിഹാരമായി നല്‍കുക എന്നുള്ളത് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അത്തരം പ്രഖ്യാപനം വരുന്ന മുറയ്ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക)
Related
Related Articles
“കുരിശിലേറ്റപ്പെട്ട ഈ ചെറുപ്പക്കാരനാണ് എന്റെ ഹീറോ”: RJ ജോസഫ് അന്നംകുട്ടിയുടെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: മുതിര്‍ന്നവര്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരുപോലെ ശ്രദ്ധപിടിച്ച് പറ്റിയ റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസഫ്, യേശു ക്രിസ്തുവിനെ മഹത്വപ്പെടുത്തി എഴുതിയ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
തീരവാസികളായത് അവരുടെ തീരാദുഃഖമോ ?
ചെല്ലാനം നിവാസികൾ പ്രതീക്ഷയർപ്പിച്ച് ഇരുന്ന ഒരു കാലമായിരുന്നു 2018 ഏപ്രിൽ മാസം. കാരണം കടൽഭിത്തി അതിനുള്ളിൽ സ്ഥാപിക്കുമെന്ന് ആയിരുന്നു അധികാരികൾ അറിയിച്ചിരുന്നത്. 8.6 കോടി രൂപ അതിനായി
“ഇസ്ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.
റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍