Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
മദര്‍ റെക്സിയാ മേരി വീണ്ടും എഫ്ഐഎച്ച് സുപ്പീരിയര്‍ ജനറല്‍

കൊല്ലം: വിമലഹൃദയ ഫ്രാന്‍സിസ്ക്കന്‍ സന്യാസ സഭ (എഫ്ഐഎച്ച് ) യുടെ സുപ്പീരിയര്‍ ജനറലായി മദര്‍ റെക്സിയാ മേരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എഫ്ഐഎച്ച് ജനറലേറ്റ് പാലത്തറയില് നടത്തിയ പതിമൂന്നാമത് ജനറല്‍ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. സിസ്റ്റര്‍ സെല്‍സി മേരി അസി. സുപ്പീരിയര്‍ ജനറലായും സിസ്റ്റര്‍ ഉഷറ്റാ മേരി സെക്കന്‍ഡ് കൗണ്‍സിലറായും സിസ്റ്റര്‍ റെനോറാ മേരി തേഡ് കൗണ്‍സിലറായും സിസ്റ്റര്‍ സജിതാ മേരി ഫോര്‍ത് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടു.
Related
Related Articles
പാഠം ഓണ്‍ലൈനാകുമ്പോള്‍ ആശങ്കകളോടെ മുന്നേറ്റംആശങ്കകളോടെ മുന്നേറ്റം
തോമസ് കെ. സ്റ്റീഫന്‍ ഇനിയും ആശങ്കകള്‍ വിട്ടുമാറാതെ സ്കൂളുകളിലെ ഓണ്‍ലൈന്‍ പഠനസംവിധാനം മുന്നോറുകയാണ്. നിരവധി സുമനസുകളുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളിലൂടെ ടി.വി.യും കേബിള്‍ കണക്ഷനും മിക്കവാറും വീടുകളില്‍
സ്നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശം നൽകി ഫ്രാൻസിസ് പാപ്പ
പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍നിന്ന് അല്‍ മുഷ്റഫ് കൊട്ടാരത്തിലേക്കുള്ള യാത്രാമധ്യേ റോഡുകള്‍ വിജനമായിരുന്നു. കാരണം 500 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിലെ രാജവീഥിയിലൂടെയായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ കാറും മറ്റ് അകമ്പടി വാഹനങ്ങളും,
മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം
മധുവിനെ തച്ചുകൊന്നതാണ്. അയാള്‍ക്ക് വിശന്നിരുന്നു. കാടിന്റെയുള്ളില് നിന്ന് വലിച്ചിഴച്ച്് കൈമാറുമ്പോള്‍ നമ്മള് കരുതി നീതി നടപ്പാക്കുകയാണെന്ന്. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന് നമ്മളെ ലോകം വിളിക്കുന്നു.